അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ صَلَّى ِللهِ أَرْبَعِينَ يوماً في جَمَاعَةٍ، يُدْرِكُ التَّكْبِيرَةَ الأُولىَ كُتِبَ لهُ براءَتَان: بَراءَةٌ مِنْ النَّارِ وبَرَاءَةٌ مِنَ النِّفَاقِ
“ജമാഅത്തായി തക്ബീറതുൽഇഹ്റാം ലഭിച്ചുകൊണ്ട് നാൽപ്പതുദിനം അല്ലാഹുവിന് നമസ്കരിക്കുന്നവന് രണ്ട് മോക്ഷം എ ഴുതപ്പെടും. നരകമോക്ഷവും കാപട്യമോക്ഷവും” (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല