മരണാസന്നനായ വ്യക്തിക്ക് മരണവേളയിൽ സംഭവിക്കുന്ന കാര്യങ്ങൾ, നമ്മുടെ ദൃഷ്ടിക്ക് ഗോചരമോ മനുഷ്യകഴിവിന് പ്രാപ്യമോ അല്ല. എന്നാൽ, മരണാസന്നനായ വ്യക്തിയുടെ അവസ്ഥകളറിയിക്കുന്ന ചില അടയാളങ്ങളെ കുറിച്ച് അല്ലാഹു ഉണർത്തിയിരിക്കുന്നു.
فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ ﴿٨٣﴾ وَأَنتُمْ حِينَئِذٍ تَنظُرُونَ ﴿٨٤﴾ وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ ﴿٨٥﴾ (الواقعة: ٨٣-٨٥)
എന്നാൽ അത് (ജീവൻ) തൊണ്ടക്കുഴിയിൽ എത്തുമ്പോൾ എന്തു കൊണ്ടാണ് (നിങ്ങൾക്കതു പിടിച്ചു നിർത്താനാകാത്തത്?) നിങ്ങൾ അന്നേരത്ത് നോക്കി ക്കൊണ്ടിരിക്കുമല്ലോ. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവൻ. പക്ഷെ നിങ്ങൾ കണ്ടറിയുന്നില്ല. (വി. ക്വു. 56: 8385)
كَلَّا إِذَا بَلَغَتِ التَّرَاقِيَ ﴿٢٦﴾ وَقِيلَ مَنْ ۜ رَاقٍ ﴿٢٧﴾ وَظَنَّ أَنَّهُ الْفِرَاقُ ﴿٢٨﴾ وَالْتَفَّتِ السَّاقُ بِالسَّاقِ ﴿٢٩﴾ إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ ﴿٣٠﴾ (القيامة: ٢٦-٣٠)
അല്ല, (പ്രാണൻ) തൊണ്ടക്കുഴിയിൽ എത്തുകയും, മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും, അത് (തന്റെ) വേർപാടാണെന്ന് അവൻ വിചാ രിക്കുകയും, കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താൽ, അന്നു നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.(വി. ക്വു. 75:26-30)
അബ്ദുൽ ജബ്ബാർ അബ്ദുല്ല